മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചൽ ; കോൺക്രീറ്റ് ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം അതിശക്തം

മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചൽ ; കോൺക്രീറ്റ് ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം അതിശക്തം
മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചൽ ; കോൺക്രീറ്റ് ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം അതിശക്തം
Share  
2025 Nov 11, 10:20 AM
vasthu
BHAKSHASREE
mahathma
mannan
boby

ദേശീയ പാത നിർമ്മാണകമ്പനിയുടെ ഗുരുതര വീഴ്ച്ച ;

മുക്കാളിയിൽ വ്യാപകമായ നിലയിൽ പ്രതിഷേധം ...


ചോമ്പാല : മീത്തലെ മുക്കാളിയിൽ അവധൂത മാതാ സമാധി മണ്ഡ പത്തിനടുത്തുള്ള റോഡരികിലെ സ്ഥലത്ത്‌ വീണ്ടും ഇന്നലെ മണ്ണിടിച്ചൽ .

ഇവിടെ റോഡിൻ്റെ എതിർവശം സോയിൽ നെയിലിംഗ് എന്ന സാങ്കേ

തികവിദ്യ നേരത്തെ പ്രയോഗിച്ച് പരാജയപ്പെട്ട സ്ഥലത്ത്‌ഇതിനകം പലതവണ മണ്ണിടിച്ചത്‌ ഉണ്ടായിട്ടുണ്ട് .

ദേശീയ പാതാനിർമ്മാണം നടക്കുന്ന ഇവിടെ മണ്ണിടിച്ചൽ പതിവ് കാഴ്ച്ച.നാട്ടുകാർക്ക് പരക്കെ പരാതി.ഇവിടങ്ങളിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം അതിശക്തം .

തികച്ചും അശാസ്ത്രീയമായ നിലയിലാണ് ഇവിടെ മണ്ണെടുപ്പ് നടക്കുന്നതെന്ന് നാട്ടുകാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു .

ഈ സ്ഥലത്തിന് തൊട്ടുമുകളിലുള്ള വീട്ടുകാരോട് തൽക്കാലം മാറിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടതായറിയുന്നു. 



mukkali

തുടർച്ചയായി മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്ന ഈ അപകടമേഖല ഒരു മാസത്തിനകം സുരക്ഷിതമാ ക്കിയില്ലെങ്കിൽ നാട്ടുകൂട്ടായ്‌മയിൽ ഇവിടെ കുത്തി

യിരിപ്പ് നടത്തമെന്നു കെ. കെ.രമ MLA മുന്നറിയിപ്പ്

നൽകി


mygrane

മൈഗ്രേൻ ചികിത്സയിൽ ശ്രദ്ധേയമായി വടകര സമുദ്ര ആയുർവേദ ഗവേഷണകേന്ദ്രം

: പാരമ്പര്യ ചികിത്സയിലൂടെ ആശ്വാസം തേടുന്നത് നിരവധിപേർ


വടകര: വിട്ടുമാറാത്തതും കഠിനവുമായ മൈഗ്രേൻ തലവേദന അനുഭവിക്കുന്നവർക്ക് ആശ്വാസമായി വടകരയിലെ സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം. 

കേരളീയ തനിമയുള്ള പാരമ്പര്യ ചികിത്സാ രീതികളെയും നാട്ടുവൈദ്യ പ്രയോഗങ്ങളെയും ശാസ്ത്രീയമായി സംയോജിപ്പിച്ചുള്ള ചികിത്സയിലൂടെ നിരവധി രോഗികൾക്കാണ് ഇവിടെ ആശ്വാസം ലഭിക്കുന്നത്.

കഠിനമായ വേദനയിൽ നിന്നും മുക്തി നേടിയവരുടെ അനുഭവസാക്ഷ്യ

ങ്ങൾ സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൻ്റെ ചികിത്സാ ഫലപ്രാപ്തിക്ക് അടിവരയിടുന്നു.


മൈഗ്രേൻ ഒരു സാധാരണ തലവേദനയല്ല, മറിച്ച് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും തൊഴിലിനെയും സാരമായി ബാധിക്കുന്ന ന്യൂറോളജിക്കൽ പ്രശ്നമാണ്. 

ഈ സാഹചര്യത്തിൽ, വേദന സംഹാരികളെ മാത്രം ആശ്രയിക്കാതെ, രോഗത്തിന്റെ മൂലകാരണം കണ്ടെത്തി ദോഷങ്ങളെ സന്തുലിതമാക്കുന്ന ആയുർവേദ ചികിത്സയാണ് സമുദ്ര കേന്ദ്രം നൽകുന്നത്.

വേദന സംഹരിക്കാൻ മാത്രം ഗുളികകളെ ആശ്രയിക്കുന്നതിനു പകരം, നിങ്ങളുടെ മൈഗ്രേൻ പ്രശ്നത്തിന് ഒരു സ്ഥിരമായ പരിഹാരം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?


കണ്ണിന് ചുറ്റും ഇരുട്ട് വീഴ്ത്തുന്ന, വെളിച്ചവും ശബ്ദവുംഅസഹനീയമാക്കുന്ന മൈഗ്രേൻ, നിങ്ങളുടെ ജോലി, കുടുംബജീവിതം, ഉറക്കം എന്നിവയെ ബാധിക്കുന്നത് അവസാനിപ്പിക്കാൻ സമുദ്രയിലെ ആയുർവേദത്തിലെ പാരമ്പര്യ ചികിത്സകൾ സഹായിച്ചേക്കാം.


നിങ്ങൾ വിട്ടുമാറാത്ത മൈഗ്രേൻ രോഗിയാണെങ്കിൽ, പ്രത്യാശ കൈവിടരുത്. ഞങ്ങളുടെ ഗവേഷണ കേന്ദ്രത്തിലെ ചികിത്സകരുമായി ബന്ധപ്പെടുക.

നിങ്ങളുടെ രോഗത്തിൻ്റെ മൂലകാരണം കണ്ടെത്തി, ശാശ്വതമായ ആശ്വാസം നൽകാൻ കഴിയുന്ന ഒരു ചികിത്സാ പദ്ധതിക്ക് അവർ രൂപം നൽകും.



സമഗ്രമായ ചികിത്സാ സമീപനം: മൈഗ്രേന്റെ പ്രധാന കാരണങ്ങളായ 'വാത' അല്ലെങ്കിൽ 'പിത്ത' ദോഷങ്ങളുടെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിൽ ഊന്നൽ നൽകുന്നു.


തലമുറകളായി കൈമാറിവരുന്ന പാരമ്പര്യ നാട്ടുവൈദ്യ അറിവുകൾ ഉപയോഗിക്കുന്നതിനാൽ, മറ്റ് ചികിത്സകൾ ഫലിക്കാതെ വന്നവർക്കും ഇവിടെ പ്രതീക്ഷയുണ്ട്.

 

വർഷങ്ങളായി നിങ്ങളെ അലട്ടുന്ന മൈഗ്രേൻ തലവേദനക്ക് ഒരു ശാശ്വത പരിഹാരം തേടാൻ ഇനിയും വൈകേണ്ടതില്ല.

വേദന സഹിച്ച്, ജീവിതത്തിന്റെ സന്തോഷങ്ങൾ മാറ്റിനിർത്തുന്നതിനുപക രം, സമുദ്ര ആയുർവേദ കേന്ദ്രത്തിന്റെ ചികിത്സാ രീതികളെക്കുറിച്ച് അറിയുക.

വേദനയില്ലാത്ത ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ കേന്ദ്രം ഒരു വലിയ ആശ്വാസമാണ്.


കൂടുതൽ രോഗികൾ ചികിത്സ തേടി എത്തുന്നത് കണക്കിലെടുത്ത്, തിരക്ക് നിയന്ത്രിക്കുന്നതിനും ഓരോ രോഗിക്കും മതിയായ ശ്രദ്ധ ഉറപ്പാക്കുന്നതിനു മായി മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണ് എന്ന് അധികൃതർ അറിയിക്കുന്നു 

താൽപര്യമുള്ളവർ ചികിത്സാ വിവരങ്ങൾ അറിയുന്നതിനും അപ്പോയിന്റ്‌മെന്റ് ഉറപ്പാക്കുന്നതിനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടു

: ഫോൺ: 9539157337

(വടകര സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം)

bhakhyasreenew
dr-kkn-bhakshysree-cover_1762798730
manna-new
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan