ചികിത്സാ രംഗത്ത് ആയുർവേദത്തിൻ്റെ വിജയഗാഥ: കരൾ രോഗങ്ങൾക്കും പാർക്കിൻസൺസിനും ആശ്വാസമായി ജനാർദ്ദനൻ വൈദ്യർ
വടകര: ആധുനിക വൈദ്യശാസ്ത്രം വെല്ലുവിളിയായി കാണുന്ന നിരവധി രോഗങ്ങൾക്ക് ആയുർവേദത്തിലൂടെ ഫലപ്രദമായ ചികിത്സ നൽകി ശ്രദ്ധേയനാവുകയാണ് ജനാർദ്ദനൻ വൈദ്യർ. വടകര കരിമ്പനപ്പാലം രാമാനന്ദ ഓഡിറ്റോറിയത്തിന് സമീപമുള്ള സമുദ്ര ആയൂർവേദ ഗവേഷണ കേന്ദ്രത്തിൽ അദ്ദേഹം നടത്തുന്ന ചികിത്സകൾ നിരവധി രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു.
പ്രധാനമായും, പാർക്കിൻസൺസ് രോഗം, ഫാറ്റി ലിവർ, ലിവർ സിറോസിസ് പോലുള്ള ഗുരുതരമായ കരൾ രോഗങ്ങൾ, വിട്ടുമാറാത്ത മഞ്ഞപ്പിത്തം, അലർജി എന്നിവയുടെ ചികിത്സാ രംഗത്താണ് അടുത്തിടെയായി വലിയ പുരോഗതിയും അനുകൂല ഫലങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി ഈ രോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ജനാർദ്ദനൻ വൈദ്യരുടെ ചികിത്സാരീതികൊണ്ട് പൂർണ്ണമായ രോഗവിമുക്തി സാധ്യമാവുന്നുണ്ടെന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.
സമുദ്ര ആയൂർവേദ ഗവേഷണ കേന്ദ്രത്തിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതൽ ജനാർദ്ദനൻ വൈദ്യരുടെ ചികിത്സ ലഭ്യമാണ്. വിട്ടുമാറാത്ത രോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്നവർക്ക് ആയുർവേദത്തിലെ ഈ പുതിയ മുന്നേറ്റം വലിയ ആശ്വാസമാണ് നൽകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










_h_small.jpg)





